കവര്‍ സ്റ്റോറി

5 ജി വരുന്നു; ബാന്‍ഡ്‌വിഡ്തുകളുടെ യുദ്ധകാലം തുടങ്ങുകയാണ്

5 ജി വരുന്നു; ബാന്‍ഡ്‌വിഡ്തുകളുടെ യുദ്ധകാലം തുടങ്ങുകയാണ്

പണ്ട് ഏതെങ്കിലുമൊരു മണ്ഡലത്തിലെ പാര്‍ലമെന്റേറിയനോട് നിങ്ങളുടെ മണ്ഡലത്തില്‍ എന്തുചെയ്യുമെന്ന് ചോദിച്ചാല്‍ ഉത്തരം ബി. എസ്. പി എന്നാവും. ബിജിലി സടക്ക് പാനി. വൈദ്യുതി, റോഡ്, വെള്ളം. പിന്നെ അതിനോടൊപ്പം വീട് വന്നു. ആ ചോദ്യം ഇന്നാണെങ്കില്‍ മറ്റൊന്നുകൂടി പ്രധാനമായി വരും. അത് ബാന്‍ഡ് വിഡ്ത് ആണ്. മെച്ചപ്പെട്ട ഇന്റര്‍നെറ്റ്. ഉദാഹരണം പറയാം. നാലഞ്ച് ആളുകളുള്ള ഒരു വീട്ടിലേക്ക് വെള്ളം നല്‍കാന്‍ എങ്ങനെയുള്ള പൈപ്പ് ആണ് വേണ്ടത്? അരയിഞ്ചുള്ള ഒരു പൈപ്പിലൂടെ വെള്ളം നല്‍കിയാല്‍ മതിയാകുമോ? പോരാ. വലിയ […]

ഇന്ത്യയിലെ പൊതുവായനശാലകളുടെ വര്‍ത്തമാനം

ഇന്ത്യയിലെ പൊതുവായനശാലകളുടെ വര്‍ത്തമാനം

ബംഗളൂരുവില്‍ അടുത്തിടെ ഒരു സായാഹ്ന നടത്തത്തിനിടയില്‍ സ്വകാര്യ വായനശാലശൃംഖലയായ ജസ്റ്റ്ബുക്‌സിന്റെ ഒരു ശാഖ, ആളൊഴിഞ്ഞ ഭാഗത്തു നിന്ന് നഗരത്തിന്റെ വടക്കന്‍ ഭാഗത്തെ കല്യാണ്‍നഗറില്‍ ഒരു പാര്‍ക്കിനെ അഭിമുഖീകരിക്കുന്ന ഭാഗത്തേക്ക് മാറ്റിയതായി കണ്ടു. അതിന്റെ പഴയ ഇടം ഏറെയൊന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതായിരുന്നില്ല. എന്നാല്‍ പുതിയ ഇടം വിവിധ പ്രായത്തിലുള്ളവരെ കൊണ്ട് നിറഞ്ഞിരുന്നു. അവരില്‍ മിക്കവരും ആദ്യമായി ആ വായനശാലയെ ശ്രദ്ധിക്കുന്നവരും പാര്‍ക്കിലേക്ക് വന്നവരുമായിരുന്നു. ജസ്റ്റ് ബുക്‌സിനെ പോലുള്ള മാതൃകകള്‍ സ്വകാര്യനിക്ഷേപത്തിലൂടെ വായനശാലാ സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ എല്ലാവര്‍ക്കും വിവരവും […]

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

വായിച്ചുവളര്‍ന്ന കേരളത്തിലെ ലൈബ്രറി പ്രസ്ഥാനം

‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. പുത്തനൊരായുധമാണ് നിനക്കത്’ ബ്രഹ്തിന്റെ അതിപ്രശസ്തമായ വാക്കുകളാണിത്. ലോകത്തെ പുരോഗമനപ്രസ്ഥാനങ്ങള്‍ തങ്ങളുടെ അനുയായികളുടെ ഹൃദയത്തില്‍ കാലങ്ങളായി ആഴത്തില്‍ പതിപ്പിച്ച മുദ്രാവാക്യങ്ങളിലൊന്നുമാണിത്. പുസ്തകം വായിച്ചാല്‍ വിശക്കുന്നവന്റെ വയറുനിറയുമെന്നല്ല, മറിച്ച് എന്തുകൊണ്ടാണ് വിശക്കുന്നതെന്നും അത് മറികടക്കാനുള്ള വഴിയെന്തെന്നും പുസ്തകം പഠിപ്പിച്ചുതരുമെന്നാണ് ഇതിന്റെ അര്‍ഥം. എന്നാല്‍ നമ്മുടെ പുതിയ തലമുറയോട് വിശക്കുമ്പോള്‍ വയറിന്റെ കത്തലടക്കാന്‍ പുസ്തകം വായിച്ചാല്‍ മതിയെന്ന് എങ്ങനെയാണ് പറഞ്ഞുകൊടുക്കുക? അവര്‍ക്കത് നല്ല അര്‍ഥത്തില്‍ മനസിലാകുമോ എന്നുതന്നെ സംശയം! എഴുത്തും വായനയും ഇലക്ട്രോണിക് ആയി മാറിക്കൊണ്ടിരിക്കുന്ന […]

മലയാളത്തിന്റെ സദ്യയില്‍ മത്തി ചേര്‍ക്കാത്തതെന്തുകൊണ്ടാണ്?

മലയാളത്തിന്റെ സദ്യയില്‍ മത്തി ചേര്‍ക്കാത്തതെന്തുകൊണ്ടാണ്?

ഭക്ഷണം പ്രാഥമികമായ അടിസ്ഥാന ആവശ്യമാണ്. ഇതിന് മുകളിലാണ് എല്ലാ പരികല്‍പനകളും രൂപപ്പെടുന്നത്. ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യനില്ല. മനുഷ്യന്റെ ചരിത്രം ഓര്‍മിച്ചെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഊര്‍ജം ചെലവഴിച്ചത് ഭക്ഷണം ശേഖരിക്കാനാണ്. ഇതായിരുന്നു പ്രാചീന കാലത്തെ മനുഷ്യന്റെ പ്രധാന ജോലി. അല്‍പം ശ്രദ്ധ തെറ്റിയാല്‍ മറ്റു ഹിംസ്ര ജന്തുക്കളുടെ ഭക്ഷണമായി മനുഷ്യന്‍ മാറും. അവരും ഭക്ഷണം അന്വേഷിക്കുകയാണ്. രണ്ടുപേര്‍ക്കും അതിജീവനമാണ്. ഇതിന്റെ പശ്ചാതലത്തിലാണ് വേട്ടയാടലുകള്‍ ഉണ്ടായത്. ആറ്റിലെ വെള്ളം എന്നിവയൊക്കെയായിരുന്നു ആദിമകാലത്തെ മനുഷ്യന്റെ ഭക്ഷണം. ഭക്ഷണത്തിന്റെ ഉള്ളടക്കത്തിലും രൂപത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. […]

പ്രാണനാണീ പ്രാണികള്‍

പ്രാണനാണീ പ്രാണികള്‍

എപ്പോഴാണ് അവസാനമായി നിങ്ങളുടെ ചായക്കപ്പിലേക്ക് ഒരു പ്രാണി വന്നു വീണത്? ഉജ്ജ്വലമായി പ്രകാശിക്കുന്ന നിരത്തുവിളക്കിനു കീഴില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ കുപ്പായക്കഴുത്തില്‍ ഒരു പ്രാണി പാറി വീണതെന്നാണ്? ഇക്കാലത്ത് പ്രാണികള്‍ ജാലകച്ചില്ലുകളില്‍ വന്നിടിക്കുന്നതോ സൂര്യവെളിച്ചത്തില്‍ മൂളിപ്പറക്കുന്നതോ അപൂര്‍വ്വമാണ്. അതൊരു നല്ല കാര്യമാണെന്ന് കരുതുന്നുണ്ടെങ്കില്‍, വീണ്ടുമൊന്ന് ആലോചിക്കൂ. ഏകദേശം 5.5 ദശലക്ഷം പ്രാണിവര്‍ഗങ്ങളാണ് നമ്മുടെ ഭൂമിയില്‍ മൂളിപ്പറക്കുകയും ഇഴയുകയും പമ്മി നടക്കുകയും ചെയ്യുന്നത്. എന്നാല്‍ ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ എന്ന മാസികയില്‍ ഈയ്യടുത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രീയ പഠനമനുസരിച്ച് അവയില്‍ നാല്പതു ശതമാനവും […]

1 40 41 42 43 44 84