പാക് ജതക്ക് വിവേകം ഉദിച്ചു തുടങ്ങിയോ?

പാക് ജതക്ക് വിവേകം  ഉദിച്ചു തുടങ്ങിയോ?

ഈജിപ്തില്‍ ിന്ന് പാക്കിസ്ഥാിലെത്തുമ്പോള്‍ ഇസ്ലാമിസ്റുകള്‍ക്കു ില്‍ക്കക്കള്ളിയില്ലാതായ അവസ്ഥ. ഭൂമുഖത്തെ മൂന്നിലൊന്ന് മുസ്ലിംകള്‍ തങ്ങുന്ന ദക്ഷിണേഷ്യയില്‍ ഇസ്ലാമിസ്റുകളുടെ പരിമിതികള്‍ പ്രത്യേകം പഠിക്കേണ്ട സന്ദര്‍ഭമാണിത്. പാക്ജതക്ക് വിവേകം ഉദിച്ചുതുടങ്ങിയെന്ന് എന്തായാലും ഈ തെരഞ്ഞെടുപ്പ് പറയുന്നുണ്ട്.
ശാഹിദ്

    തമ്മില്‍ ഭേദം തൊമ്മ തെരഞ്ഞെടുക്കാാണ് പാകിസ്ഥാികളുടെ എക്കാലത്തെയും വിധി. ഒരു ജവിധിയിലൂടെ ആ ജ•ദൌത്യം ന്നായി ിറവേറ്റാന്‍ കഴിഞ്ഞതിന്റെ ആത്മിര്‍വൃതിയിലാണ് അവരിപ്പോള്‍. മെയ് 11ന്റെ തെരഞ്ഞെടുപ്പ് ഫലം ലോകമാധ്യമങ്ങള്‍ ഇത്രയേറെ കൌതുകത്തോടെ വീക്ഷിക്കാന്‍ കാരണം ജായത്ത സംസ്കാരം വളര്‍ന്നു വികസിക്കാത്ത ഒരു രാജ്യത്തിന്റെ വര്‍ത്തമാകാല അവസ്ഥാ വിശേഷം വല്ല ശുഭപ്രതീക്ഷയും കൈമാറുന്നുണ്ടോ എന്നറിയാാണ്. ആകാംക്ഷ അസ്ഥാത്തായില്ല. പ്രവചങ്ങളെ തട്ടിമാറ്റി വാസ് ശരീഫ് മൂന്നാമതും അധികാരത്തിലെത്തുന്ന മാഹര കാഴ്ച ജാധിപത്യ വാദികളെയും പാകിസ്ഥാന്റെ അഭ്യുദയ കാംക്ഷികളെയും ആന്ദിപ്പിച്ചു. ഇക്കുറി പാക് ജത ബുദ്ധിപൂര്‍വ്വം, വിവേകം മുറുകെ പിടിച്ചു സമ്മതിദാാവകാശം വിിയോഗിച്ചു എന്ന വിലയിരുത്തലിലാണ് ഇലക്ഷന്‍ ബാലന്‍സ് ഷീറ്റ് ഒപ്പിട്ടുകൊടുത്തിരിക്കുന്നത്.

    സര്‍ദാരിയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയെ (പി പി പി) ആദ്യമേ കൈയൊഴിഞ്ഞ ജം മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇംറാന്‍ഖാന്റെ പാകിസ്ഥാന്‍ തഹ്രീകെ ഇന്‍സാഫി അധികാരത്തിലേറ്റുമെന്ന് പ്രവചിച്ച രാഷ്ട്രീയ മീഷികളെ കളിയാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ആവേശഭരിതരായ ആള്‍ക്കൂട്ടമോ ഫെയ്സ് ബുക്കിലൂടെ സ്ഥാപിക്കാാവുന്ന സൌഹൃദമോ ഒന്നുമല്ല ജാധിപത്യത്തിന്റെ അവസാ വിധിയെഴുത്തി ിര്‍ണയിക്കുന്നതെന്ന വലിയൊരു പരമാര്‍ത്ഥത്തെ ഉയര്‍ത്തിപ്പിടിച്ചാണ് പാകിസ്ഥാന്‍ മുസ്ലിംലീഗിയുെം അതിന്റെ തോവ് വാസ് ശരീഫിയുെം ജം അധികാരത്തിലെത്തിച്ചത്. വലിയൊരു മാറ്റത്തിന്റെ തുടക്കമെന്നോ പാക് രാഷ്ട്രീയത്തിലെ വഴിത്തിരിവെന്നോ വിശേഷിപ്പിക്കാാവില്ലെങ്കിലും വര്‍ത്തമാകാല യാഥാര്‍ത്ഥ്യങ്ങള്‍ മുന്നില്‍ വച്ചുാക്കുമ്പോള്‍ ഒരു രാജ്യത്തെ രക്ഷിക്കാന്‍ ജങ്ങളുടെ മുന്നിലുള്ള പോംവഴി അവര്‍ സുചിന്തിതമായി തെരഞ്ഞെടുത്തു എന്നു അടിവരയിടാം. കാതലായ ഒരു മാറ്റമാണ് ജം ആഗ്രഹിച്ചിരുന്നതെങ്കില്‍ ജയിച്ചു കയറേണ്ടത് അഭ്യസ്ത വിദ്യരെയും കളി കാര്യമാക്കിയ ്യൂ ജറേഷയുെം പ്രതിിധാം ചെയ്യുന്ന ഇംറാന്‍ഖാന്‍ ആയിരുന്നു. പാക് രാഷ്ട്രീയം ആഴത്തില്‍ വേരിറക്കിയിട്ടുള്ള ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ കെട്ടിപ്പൊക്കിയ ഒരു മാതൃക പെട്ടെന്നൊന്നും തകര്‍ത്തെറിയാാ മത രാഷ്ട്രീയത്തിന്റെ ആഗോള പരീക്ഷണ മാതൃകകള്‍ അുഭവിച്ചുാക്കാാ പാക് ജത വളര്‍ന്നിട്ടില്ല എന്ന വലിയൊരു സന്ദേശം കൈമാറിയാണ് മിയാന്‍ശരീഫ് എന്ന തൊമ്മന്റെ കൈകളിലേക്ക് ഭരണച്ചെങ്കോല്‍ ജം ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നത്.

    വാസ് ശരീഫിന്റെ ഇതഃപര്യന്ത രാഷ്ട്രീയ ജീവിതം വെല്ലുവിളികള്‍ ിറഞ്ഞതായിരുന്നു. പാകിസ്ഥാന്റെ സമീപകാല ചരിത്രത്തില്‍ ജാധിപത്യ വഴിയിലൂടെ തെരഞ്ഞെടുക്കുകയും ദേശീയബോധം അങ്കുരിപ്പിക്കുന്ന തീരുമാങ്ങള്‍ എടുക്കുകയും ചെയ്ത ശരീഫ് ഒരു കാലത്ത് പ്രതീക്ഷയുടെ കിരണമായിരുന്നു. പട്ടാള അട്ടിമറിയും രാഷ്ട്രീയ കൊലപാതകങ്ങളും അിശ്ചിതത്വങ്ങളും ഒഴിഞ്ഞുമാറാത്ത ഒരു രാഷ്ട്രീയ ഭൂമികയിലേക്ക് ജായത്ത മാതൃകയുടെ ജീവവായു കടത്തിക്കൊണ്ടുവന്നത് ഈ മുസ്ലിംലീഗ് തോവാണ്. തൊണ്ണൂറുകളില്‍ രണ്ടു തവണ പ്രധാമന്ത്രിപദം അലങ്കരിച്ച വാസ് ശരീഫിന്റെ പ്രയാണത്തിു മുന്നില്‍ കടമ്പ തീര്‍ത്തത് പട്ടാളമായിരുന്നു. 1998ല്‍ ആണവ പരീക്ഷണം ടത്തുക വഴി പാകിസ്ഥാികളുടെ ‘ഇസ്സത്ത്’ വര്‍ധിപ്പിച്ച ഈ 63കാര പക്ഷേ അന്നത്തെ പട്ടാളമേധാവി ജ. പര്‍വേസ് മുശര്‍റഫ് ഭരിക്കാന്‍ അുവദിച്ചില്ല. സിൈക അട്ടിമറിയിലൂടെ അധികാരഭ്രഷ്ടാക്കപ്പെട്ട ശരീഫ്ി ഏഴു വര്‍ഷത്തോളം സഊദി അറേബ്യയില്‍ പ്രവാസ ജീവിതം യിക്കേണ്ടിവന്നു. 2007ല്‍ തിരിച്ചുവന്ന ശേഷവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാും ജാധിപത്യ മാര്‍ഗത്തില്‍ ിന്ന് വ്യതിചലിക്കാതെ മുന്നോട്ടുപോവാും അദ്ദേഹം കാണിച്ച പക്വതയാണ് പ്രബലമായ പഞ്ചാബ് പ്രവിശ്യയിലെ ഈ അതികായ വീണ്ടും വിജയപീഠത്തിലെത്തിച്ചത്.

    ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അഞ്ചു വര്‍ഷം തികച്ച റെക്കാര്‍ഡുമായാണ് ഭൂട്ടോപുത്രി ബലിദാത്തിലൂടെ കെട്ടിപ്പടുത്ത പിപിപി അധികാരത്തില്‍ ിന്ന് ഇറങ്ങിയത്. വാസ് ശരീഫിന്റെ മുന്നില്‍ സര്‍ദാരിയുടെയും പുത്രന്‍ ബിലാവല്‍ ഭൂട്ടോയുടെയും വ്യക്തിത്വം ഒന്നുമല്ലെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. ലണ്ടിലെ പ്രവാസ ജീവിതം അവസാിപ്പിച്ച് വലിയ അവകാശവാദങ്ങളുമായി തിരിച്ചുവന്ന മുശര്‍റഫ്ി പാക് ജതയുടെ മസ്സില്‍ വിരലുവെക്കാന്‍ പോലും ഇടമില്ല എന്ന് ിഷ്പ്രയാസം തെളിയിച്ചു. കുറേ ിരപരാധികളെ ജയിലിലടക്കുകയും ബലൂചിസ്ഥാന്‍ തോവ് ബുസ്തിയെ പോലുള്ള തോക്കളെ വകവരുത്താന്‍ കൂട്ടുില്‍ക്കുകയും ചെയ്ത മുശര്‍റഫി കാത്തിരിക്കുന്നത് തടവറയാണെന്നാണ് രാഷ്ട്രീയ ിരീക്ഷകര്‍ ഏകസ്വരത്തില്‍ പ്രവചിക്കുന്നത്. പ്രതികാര രാഷ്ട്രീയം പാകിസ്ഥാന്റെ കൂടപ്പിറപ്പാണ് എന്ന സിദ്ധാന്തം തിരുത്തിക്കുറിക്കാന്‍ മാത്രം വാസ് ശരീഫ് ഹൃദയവിശാലത കാട്ടുമോ എന്നേ ഇി കണ്ടറിയാുള്ളൂ. എന്തുകൊണ്ട് ചടുലതയും വശ്യവ്യക്തിത്വവുമുള്ള ഇംറാന്‍ഖാ കൈയൊഴിഞ്ഞ് അറുപത്തിമൂന്ന് കടന്ന വാസ് ശരീഫിയുെം പഴയ താപ്പാകളായ മുസ്ലിം ലീഗുകാരെയും ജം അധികാരമേല്‍പ്പിച്ചു എന്ന ചോദ്യത്ത്ി ിരീക്ഷകര്‍ പല ഉത്തരങ്ങളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും പാക് രാഷ്ട്രീയം അടിസ്ഥാപരമായി ഒരു മാറ്റത്തിും വിധേയമാവാന്‍ തയ്യാറായിട്ടില്ല എന്നതായിരിക്കും യാഥാര്‍ത്ഥ്യത്തോട് അടുത്ത മറുപടി. ഏറ്റവും ജസാന്ദ്രതയേറിയ, സമ്പന്നമായ പഞ്ചാബ് പ്രവിശ്യയാണ് മുസ്ലിം ലീഗി എന്നും തുണക്കാറ്. പതിട്ട്െ കോടി ജങ്ങളില്‍ 60 ശതമാവും അധിവസിക്കുന്നത് ഈ പ്രവിശ്യയിലാണ്. ശരീഫിന്റെ ഈ ജ•ാട് പൊതുവെ ശാന്തവും രാഷ്ട്രീയ ഭദ്രതക്ക് പേരുകേട്ട മേഖലയുമാണ്. ഇന്നും ജ•ിമാരും സമീന്ദാറുമാരുമാണ് ഇവിടെ കാര്യങ്ങള്‍ ിയന്ത്രിക്കുന്നത്. ഇന്ത്യ കഴിഞ്ഞ ആറര പതിറ്റാണ്ട് കൊണ്ട് സഞ്ചരിച്ചു തീര്‍ത്ത മാറ്റങ്ങളുടെ പ്രയാണം ഫ്യൂഡല്‍ പാകിസ്ഥാില്‍ ഇപ്പോഴും അചിന്ത്യമാണെന്നത് അിഷേധ്യസത്യമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഭൂമിയും അധീശത്വവും കൈയടക്കിവച്ച അതേ ശക്തികളാണ് ജാധിപത്യത്തിന്റെ മറവിലും ജജീവിതത്തെ സ്വാധീിക്കുന്നതും രാഷ്ട്രീയ മേഖലയെ ിയന്ത്രിക്കുന്നതും. ഇതിു മാറ്റമുണ്ടാകണമെങ്കില്‍ സാമൂഹികവും സാമ്പത്തികവുമായ ജാധിപത്യത്തിന്റെ പുലര്‍ക്കാറ്റ് ആഞ്ഞു വീശേണ്ടിയിരിക്കുന്നു. അതിു സാധ്യത അങ്ങ് ചക്രവാളത്തില്‍ പോലും കാണാില്ല. സാമൂഹികമായി സമൂലമായ പൊളിച്ചെഴുത്തിും പുതുക്കിപ്പണിയലിും മാത്രമേ പാക് രാഷ്ട്രീയത്തില്‍ കാതലായ വല്ല മാറ്റവും കൊണ്ടുവരാാവൂ. കോളമിസ്റും എഴുത്തുകാരുമായ ദീം എം. ഖുറൈശി തന്റെ രാജ്യം അകപ്പെട്ട ദൂഷിത വലയത്തിന്റെ ആഴപ്പരപ്പ് തൊടുന്നതിങ്ങയൊണ് :

     രാഷ്ട്രീയ വ്യവസ്ഥ പുഃസംഘടിപ്പിക്കാതെ ശാശ്വതമായ മാറ്റം സമീപകാലത്തൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഫ്യൂഡല്‍ പ്രഭുക്ക•ാരുടെ സമ്പത്ത് പിടിച്ചെടുക്കുക എന്നതാണ് ഈ വഴിയിലെ ഏറ്റവും പ്രധാമായ ചുവടുവെപ്പ്. തങ്ങളുടേതെന്ന് ഇവര്‍ അവകാശപ്പെടുന്ന ഭൂമി ബ്രിട്ടീഷുകാര്‍ ഇവരുടെ പിതാമഹ•ാര്‍ക്ക് ദാം ചെയ്തതാണ്. ഇത്തരം ദാങ്ങള്‍ തങ്ങള്‍ക്ക് ല്‍കിയ അടിമപ്പണിക്കുള്ള പ്രതിഫലമായിരുന്നു. ിര്‍ബന്ധ യുദ്ധസേവത്ത്ി സിൈകരെ ല്‍കുക, ബ്രിട്ടീഷ് സ്യൈത്തിായി കുതിരകളെ പരിപാലിക്കുക, പ്രാദേശിക പ്രതിരോധങ്ങളെക്കുറിച്ച് അധിിവേശ ശക്തികള്‍ക്കായി ചാരപ്രവൃത്തി ടത്തുക തുടങ്ങിയവയായിരുന്നു സേവങ്ങള്‍. ഈ ജ•ിമാര്‍ ല്‍കിയ വിവരങ്ങളുടെ അടിസ്ഥാത്തില്‍ ചവിട്ടിമെതിക്കപ്പെട്ട ഇന്ത്യന്‍ യുവാക്കള്‍ പതിായിരക്കണക്ക്ി വരും.

    അങ്ങ ബ്രിട്ടീഷുകാരുടെ ചെരിപ്പുക്കികളും ദാസ•ാരുമായ ഒരു തലമുറയുടെ പിന്‍ഗാമികളാണ് സ്വാതന്ത്യ്രത്തോടെ പുതിയ രാഷ്ട്രീയ അധീശത്വ ശക്തികളായി വളര്‍ന്നത്. ഇവരാണ് ഇപ്പോഴും പാക് ഗ്രാമങ്ങളുടെ കടിഞ്ഞാണ്‍ പിടിക്കുന്നതും ിയമവ്യവസ്ഥ കൈയിലെടുത്ത് അമ്മാമാടുന്നതും. ഇവരുടെ ആജ്ഞകള്‍ക്കും ഇണ്ടാസുകള്‍ക്കുമപ്പുറം പ്രവിശ്യകളില്‍ ഒരു ഈച്ച പോലും പറക്കില്ല. അങ്ങയൊണ് പഞ്ചാബ് വാസ് ശരീഫ് സ്വന്തമാക്കിയപ്പോള്‍ സിന്ധ് ഇപ്പോഴും പി.പി.പി.യുടെ ദുര്‍ഗമായി തുടരുന്നത്. ഇറാന്റെയും അഫ്ഗാന്റെയും അതിര്‍ത്തി പ്രദേശമായ ഗോത്രവര്‍ഗമേഖലയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സ്വാധീമില്ല. അവിടെ ഗോത്രവര്‍ഗ തലവ•ാരുടെ തിട്ടൂരങ്ങള്‍ക്കാണ് വില.

    ഇന്‍സാഫ് പാര്‍ട്ടി പിറവി കൊണ്ടിട്ട് വ്യാഴവട്ടം കഴിഞ്ഞെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ വര്‍ധിത പോരാട്ടവീര്യവുമായാണ് ഗോദയില്‍ ിറഞ്ഞുിന്നത്. സര്‍ദാരിയുടെയും വാസ് ശരീഫിന്റെയും പാര്‍ട്ടികളെ പിന്തള്ളി മുന്‍ ക്രിക്കറ്റ് താരത്തിന്റെ കൈകളില്‍ പാക് ജത അധികാരം തളികയിലാക്കി ല്‍കുമെന്നു വരെ വിദേശ മാധ്യമങ്ങള്‍ തട്ടിവിട്ടിരുന്നു. ഇംറാന്‍ഖാന്‍ അത്തരത്തിലുള്ള കാമ്പയിാണ് ടത്തിയതും. എന്നാല്‍, ആള്‍ക്കൂട്ടമല്ല വോട്ട് എന്ന് അദ്ദേഹത്ത്ി ഇപ്പോള്‍ മസ്സിലായിട്ടുണ്ടാകും. അദ്ദേഹത്തിന്റെ താരപരിവേഷം യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട് എന്നത് രോണ്. ഇക്കുറി പാക് ചരിത്രത്തിലെ റെക്കോര്‍ഡ് പോളിങ് (60 ശതമാത്തിലേറെ) രേഖപ്പെടുത്തപ്പെട്ടതു തന്നെ പുതിയ തലമുറയുടെ സജീവമായ പങ്കാളിത്തം വഴിയാണ്. താലിബാന്‍ അടക്കമുള്ള ആത്യന്തിക വാദികള്‍ ഉയര്‍ത്തിയ ഭീഷണികളെ അതിജീവിച്ച് തെരഞ്ഞെടുപ്പ് രംഗം സക്രിയമാക്കുന്നതില്‍ ഇംറാന്‍ഖാന്‍ വലിയ സംഭാവ അര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ പട്ടാണിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സിന്ധിലെയും പഞ്ചാബിലെയും വോട്ടര്‍മാര്‍ തയ്യാറായില്ലെന്നും ഇന്നും ഈ ജവിഭാഗങ്ങളെ യിക്കുന്ന വികാരം വംശീയവും പ്രാദേശികവുമാണെന്നും തെരഞ്ഞെടുപ്പ് ഫലം സമര്‍ത്ഥിക്കുന്നു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയുടെ പിന്തുണ പൂര്‍ണമായും ഇംറാന്‍ഖ്ാ ലഭിച്ചതാണ് 32 സീറ്റുമായി പാര്‍ലമെന്റിലെ രണ്ടാമത്തെ കക്ഷിയായി ഇന്‍സാഫ് പാര്‍ട്ടിയുടെ മുഖം രക്ഷിച്ചത്.

     ഇംറാന്‍ഖാന്‍ ഇിയും രാഷ്ട്രീയ പക്വത ആര്‍ജിക്കാുണ്ട്. കേവല ഭൂരിപക്ഷം ലഭിക്കാത്ത വാസ് ശരീഫ് വിശാലമായൊരു ദേശീയ ഗവണ്‍മെന്റിക്കുെറിച്ച് ആലോചിക്കുകയാണെങ്കില്‍ പി.പി.പി അതില്‍ ഭാഗഭാക്കാകാന്‍ മുന്നോട്ടുവന്നാലും ഇന്‍സാഫ് പാര്‍ട്ടി ക്ഷണം സ്വീകരിക്കില്ല എന്നാണ് മസ്സിലാവുന്നത്. തെരഞ്ഞെടുപ്പ് ഗോദയില്‍ സാമ്യാമര്യാദ പോലും പല ഘട്ടങ്ങളിലും ഈ ക്രിക്കറ്റ് കളിക്കാരന്‍ ഉല്ലംഘിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. ക്രിക്കറ്റിന്റെ ഭാഷയിലാണ് അദ്ദേഹം രാഷ്ട്രീയ കാമ്പയിന്‍ ടത്തിയത്. വാസ് ശരീഫി തെരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കും എന്ന് ഗീര്‍വാണം മുഴക്കിയപ്പോഴെല്ലാം ‘ക്ളീന്‍ ബൌളിംഗും’ ‘ഹിറ്റിംഗ് ഹിം ഫോര്‍ എ സിക്സും’ ഒക്കെയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. സ്ഥായിയായ സ്വഭാവമോ ജങ്ങളുടെ ഹൃദയാന്തരങ്ങളിലേക്ക് കയറിക്കൂടുന്ന പെരുമാറ്റമോ ശരീരഭാഷയോ ഇതുവരെ അദ്ദേഹം സ്വായത്തമാക്കിയിട്ടില്ല എന്നാണ് അവലോകങ്ങളില്‍ എടുത്തുകാട്ടുന്നത്. 2011 ഒക്ടോബറില്‍ ലാഹോറില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അദ്ദേഹം ടത്തിയ രാഷ്ട്രീയ റാലി പാക് രാഷ്ട്രീയം വരും കാലത്ത് അദ്ദേഹത്തിന്റെ കൈക്കുമ്പിളിലായിരിക്കുമെന്ന് പ്രവചിക്കാന്‍ വരെ പലരെയും ിര്‍ബന്ധിച്ചു. ആ വന്‍ ജസാഗരമാണ് അദ്ദേഹത്തെ വഴിപിഴപ്പിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അവിടെ തടിച്ചുകൂടിയവരെല്ലാം തന്റെ അുയായികളാണെന്നും തന്റെ പാര്‍ട്ടിക്കേ അവര്‍ വോട്ട് ചെയ്യുകയുള്ളൂവെന്നും അദ്ദേഹം തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണ അദ്ദേഹത്തെ അഹങ്കാരിയാക്കി എന്നുവരെ കരുതുന്നവരുണ്ട്. ബേസീര്‍ കൂടൊഴിഞ്ഞ പാകിസ്ഥാില്‍ പുതിയൊരു താരോദയം ഇംറാന്‍ഖാില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും കാണുന്നുണ്ട് എന്ന് സമ്മതിച്ചേ പറ്റൂ.

     അറബ് വസന്താന്തര ഇസ്ലാമിക ലോകത്ത് മതരാഷ്ട്രീയം പൊതുവേദിയും ജഹൃദയവും പിടിച്ചടക്കിക്കൊണ്ടിരിക്കുന്ന ഒരു കാലസന്ധിയില്‍ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ പിറവി കൊണ്ട ഒരു രാജ്യത്ത് എന്തുകൊണ്ട് മതരാഷ്ട്രീയക്കാര ജം പൂര്‍ണമായും തിരസ്കരിക്കുന്നു എന്ന ചോദ്യത്ത്ി വലിയ പ്രസക്തിയുണ്ട്. ജമാഅത്തെ ഇസ്ലാമിയും ജംഇയ്യത്തുല്‍ ഉലമായുമൊക്കെ ചിത്രത്തില്‍ ിന്ന് പൂര്‍ണമായും അപ്രത്യക്ഷമായിരിക്കുന്നു. 18 കോടി മുസ്ലിംകള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത്, കഴിഞ്ഞ ആറര പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തം കൊണ്ട് ഇതുവരെ പച്ച തൊടാന്‍ ഇവര്‍ക്കൊന്നും കഴിഞ്ഞില്ലെങ്കില്‍ അന്തരീക്ഷം കലുഷിതമാക്കിയത് മാത്രമാണോ മെച്ചം? ജം രാഷ്ട്രീയത്തെയും മതത്തെയും രണ്ടായാണ് കാണുന്നതെന്നും മതരാഷ്ട്രീയത്തിന്റെ ്യായ്യാായവാദങ്ങളില്‍ കെട്ടിമറിഞ്ഞു സമയം പാഴാക്കാന്‍ തയ്യാറല്ലെന്നുമാണ് പാക് അുഭവങ്ങള്‍ വിളിച്ചുപറയുന്നത്. ഈജിപ്തില്‍ ിന്ന് പാകിസ്ഥാിലെത്തുമ്പോള്‍ ഇസ്ലാമിസ്റുകള്‍ക്ക് വരുന്ന മാറ്റങ്ങളും ഭൂമുഖത്തെ മൂന്നിലൊന്ന് മുസ്ലിംകള്‍ ജീവിക്കുന്ന ദക്ഷിണേഷ്യയില്‍ ഇസ്ലാമികരാഷ്ട്രീയത്തിന്റെ പരിമിതികളും അഗാധതലത്തില്‍ പഠിക്കാുള്ള മുന്തിയ അവസരമാണ് കൈവന്നിരിക്കുന്നത്. പാക് ജതക്ക് വിവേകം ഉദിച്ചു തുടങ്ങിയല്ലോ എന്ന മസ്സമാധാമാണ് തെരഞ്ഞെടുപ്പ്ി ശേഷം പൊതുവെ കൈമാറ്റപ്പെട്ട വികാരം. സ്യൈത്തെ ബാരക്കുകളില്‍ അടക്കിിര്‍ത്തുകയും രാജ്യത്തിന്റെ പ്രയാണദിശ ജാധിപത്യ സ്ഥാപങ്ങളില്‍ തീരുമാിക്കപ്പെടുകയും ചെയ്യുന്ന ഒരവസ്ഥ കാണാന്‍ ആറര പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. പട്ടാളത്തിന്റെയോ സിൈക അജണ്ടയുടെയോ കൈകളില്‍ ിന്നല്ല, തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ കൈയില്‍ ിന്നാണ് വാസ് ശരീഫ് ചെങ്കോലും കിരീടവും ഏറ്റുവാങ്ങുന്നത് എന്ന ചെറിയ പരമാര്‍ത്ഥം വലിയ രാഷ്ട്രീയ പ്രതീക്ഷകള്‍ ഉള്‍വഹിക്കുന്നുണ്ട്.

You must be logged in to post a comment Login