പാവം പട്ടികള്‍ ഒരു കൊളാഷ്

പാവം പട്ടികള്‍ ഒരു കൊളാഷ്

‘ഞാന്‍ കൊള്ള ചെയ്തു, ഞാന്‍ ബലാത്സംഗം ചെയ്തു, ഞങ്ങള്‍ക്ക് മോഡിജിയുടെ ിര്‍ദേശമുണ്ടായിരുന്നു. ഞങ്ങളെ സഹായിക്കാായി പോലീസ് എപ്പോഴുമുണ്ടായിരുന്നു’ എന്നിങ്ങയുെള്ള വെളിപ്പെടുത്തലുകള്‍ ആളുകള്‍ സ്വയം ടത്തിയതു ഗുജറാത്തിന്റെ യഥാര്‍ത്ഥ ചിത്രമാണു പുറത്തു കൊണ്ടുവന്നത്. (ഷോമാ ചൌധരി).

ദുര്‍ബലമായ ശബ്ദത്തില്‍ വെറുപ്പോടെ ബാു പരഞ്ഞു: ാണമില്ലാത്തവര്‍. എത്രയോ കാലമായി അടുത്തറിയുന്നവരാണ് എന്നെ ബലാത്സംഗം ചെയ്തത്. എന്റെ കുഞ്ഞി കൊന്നത്. എിക്ക് എങ്ങ മറക്കാും പൊറുക്കാും കഴിയും. ാലുപേര്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജസ്വന്ത് ായ്, ഗോവിന്ദ് ായ്, രേഷ് മോരിയ… എല്ലാവരെയും അവള്‍ക്ക് അടുത്തറിയാമായിരുന്നു. ഇതെല്ലാം ചെയ്തത് അയല്‍വാസികളായ പുരുഷന്മാരായിരുന്നു. അവളുടെ വീട്ടില്‍ ിന്ന് പാലു വാങ്ങുകയും കുട്ടിക്കാലം മുതലേ അവളെ അറിയുന്നവരുമായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിുള്ളില്‍ രാജ്യം ഏറെ മുന്നോട്ടുപോയെന്നും ഗുജറാത്തിലെ കലാപം പഴയ കഥയെന്ന് അറിവുള്ളവര്‍ പോലും വിലയിരുത്തുകയും ചെയ്യുമ്പോഴും ഒളിവിലാണ് ബാു. ബാുവിപ്പാെേലെ ീതി കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്ക്ി സ്ത്രീകള്‍ ബാക്കിയും. ഗോധ്രയില്‍ തന്റെ ഗ്രാമത്തില്‍ പിന്നീട് ബാു പോയിട്ടില്ല. അവിടെ ഇി ഒന്നും അവശേഷിക്കുന്നില്ല എന്നതാണ് കാര്യം. ആ പ്രേതഭൂമിയിലേക്ക് പോയിട്ടില്ല….. ീണ്ട ിയമയുദ്ധങ്ങളുടെയും ിവേദങ്ങളുടെയും ഫലമായി ഗുജറാത്തില്‍ മാഭംഗത്തിിരയായ സ്ത്രീകള്‍ക്ക് ല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ 2.75 കോടി രൂപ 2011 ല്‍ അുവദിച്ചു. എന്നാല്‍ അതു വിതരണം ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായില്ല. 419 പേര്‍ ഇത്ി അര്‍ഹരായവരുണ്ടെങ്കിലും വിതരണം ചെയ്തില്ല. കാലാവധി കഴിഞ്ഞതോടെ ഫണ്ട് ലാപ്സായി. ഒടുവില്‍ ഗുജറാത്ത് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നു. (പോരാട്ടങ്ങള്‍: മുഖം മറച്ചു ില്‍ക്കുന്നതെന്ത്ി? കെ മോഹന്‍ലാലന്‍: ഭാഷാപോഷിണി വാര്‍ഷികപതിപ്പ് 2013).

എഴുപതു മുതല്‍ എണ്‍പതു വരെ ദിവസങ്ങള്‍ ീണ്ടുിന്ന ഒരു പ്രക്രിയയായിരുന്നു ഗുജറാത്തിലെ വംശഹത്യ. ഈ കാലദൈര്‍ഘ്യമാണ് ഗുജറാത്ത് വംശഹത്യയുടെ ഒരു സവിശേഷത. മറ്റൊന്ന് ഇതില്‍ ഉപയോഗിക്കപ്പെട്ട സാങ്കേതിക വിദ്യയുടെ ഉയര്‍ന്ന ശേഷിയാണ്. ഉദാഹരണമായി കോണ്‍ഗ്രസ് മുന്‍ എം പി ഇഹ്സാന്‍ ജഫ്റിയുടെ വീട് ആക്രമിക്കാന്‍ കലാപകാരികളുപയോഗിച്ച രാസവസ്തു അത്യധികം ശ്രദ്ധയര്‍ഹിക്കുന്നതാണ്. ലോകത്തിന്റെ യുദ്ധചരിത്രത്തില്‍ ഇസ്രയേലികള്‍ മാത്രമാണ് ഇത്തരമൊരു രാസവസ്തു ഉപയോഗിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ശത്രുവിന്റെ മൃതശരീരത്തിലെ അസ്ഥികള്‍ പോലും ദ്രവിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ രാസവസ്തു. ഗുജറാത്ത് വംശഹത്യയുടെ മറ്റൊരു സവിശേഷത അതിലുടീളം ടന്ന ബലാല്‍ക്കാരമായിരുന്നു. ഈ ബലാല്‍ക്കാരങ്ങളെല്ലാം ഒരു സംഘം ആളുകളാണ് ിര്‍വഹിച്ചത്. അവരൊന്നും അപരിഷ്കൃതരായിരുന്നില്ല. ഗുജറാത്ത് കലാപങ്ങള്‍ അ്വഷിക്കുന്ന സ്പെഷ്യല്‍ ഇന്‍വെസ്റിഗേറ്റിംഗ് ടീമി യിക്കുന്നത് രാഘവാണ്. രാഘവന്റെ അ്വഷണങ്ങള്‍ അവസാിക്കുന്നതേയില്ല. എല്ലാ അ്വഷണങ്ങളും മോഡിക്കുകൂലമായാണ് ീങ്ങുന്നത്. ഏറെ വൈകാതെ രാഘവ് പത്മവിഭൂഷണ്‍ കിട്ടാും സാധ്യതയുണ്ട്. വസ്തുതകളുടെ കുറവല്ല ഗുജറാത്തിലുള്ളത്. വസ്തുതകളിലേക്ക് ാക്കാുള്ള പ്രതിബദ്ധതയില്ലായ്മയാണ്. അവസരവാദമാണ് ഗുജറാത്തിലെ ഉദ്യോഗസ്ഥതലത്തെ യിക്കുന്നത്. രേത്തെ പറഞ്ഞതുപോലെ ഗുജറാത്തിലെ കടലോരം മുഴുവന്‍ അദ്വാിയുടെ കൈയിലാണ്. അവിടത്തെ മലയോരവും കാടും ടാറ്റമാരുടെ കൈയിലാണ്. വളര്‍ന്നു വരുന്ന ഗരങ്ങളിലെല്ലാം കോര്‍പറേറ്റുകള്‍ പിടിമുറുക്കിയിരിക്കുന്നു. (അമിതാധികാരം, ഉന്മൂലം, ഫാസിസം: ശിവ് വിശ്വാഥ്-മാതൃഭൂമി വാരിക, 2013 മെയ് 26-ജൂണ്‍1) ഗുജറാത്ത് വംശഹത്യ എപ്രകാരമാണ് കോര്‍പറേറ്റ്വത്കരണത്ത്ി വഴിയൊരുക്കുന്നതെന്നാണ് ശിവ് വിശ്വാഥ് വിശദമാക്കുന്നത്.

മുഷ്യന്‍ പട്ടിയായി എന്ന പേരില്‍ ഓസ് വാള്‍ഡ് ഡ്രാഗണ്‍ എഴുതിയ ഒരു ാടകത്തെ കുറിച്ച് വായിച്ചതോര്‍മയിലുണ്ട്. തൊഴിലില്ലായ്മയുടെ രൂക്ഷത ിമിത്തം ആദ്യം ഒരു പ്രമാണിയുടെ പട്ടി വളര്‍ത്തുകാരായി. ആ പട്ടി ചത്തപ്പോള്‍ മുതലാളിയേക്കാളേറെ ദു:ഖിച്ചത് അയാളാണ്. മുതലാളിക്ക് ഷ്ടമായത് ഏറെ പ്രിയപ്പെട്ട പട്ടിയെ. എന്നാലയാള്‍ക്ക് ഷ്ടമായത് സ്വന്തം ജീവിതവും. ഒടുവിലയാള്‍ സ്വയം പട്ടിയായി ആ കൂട്ടില്‍ കയറുന്നു. എന്നിട്ടയാള്‍ ശരിക്കുള്ള പട്ടിയേക്കാള്‍ ന്നായി യജമാന്റെ കാല്‍ ക്കുകയും വാലാട്ടുകയും ചെയ്യുന്നു. യജമാന്‍, ഒറിജില്‍ പട്ടിയുടെ മരണത്തിലുള്ള സങ്കടം മറന്ന് സംതൃപ്താവുന്നു. കോര്‍പറേറ്റ്വത്കരണത്തിന്റെ കാലത്ത് എല്ലായിടത്തും പ്രത്യേകിച്ച് മോഡി ഗുജറാത്തിലും ഈ ാടകത്ത്ി പുതിയ രംഗപാഠങ്ങള്‍ സാധ്യമാവുമെന്ന് തോന്നുന്നു. ഫാസിസ്റ് സ്പര്‍ശമേല്‍ക്കുമ്പോള്‍ ചരിത്രം ചോര മാത്രം കുടിക്കുന്ന ഒരു രക്തരക്ഷസായി മാറും. അപ്പോള്‍ പീഡിതര്‍ വെറും പട്ടിക്കുട്ടികള്‍ എന്ന് വിളിക്കപ്പെടും. മഴവില്ലുകള്‍ക്കു തീ കൊടുക്കുമ്പോഴും ഫാസിസ്റ് കൈകള്‍ വിറയ്ക്കുകയില്ല. മഹത്വത്തെ മലിപ്പെടുത്തുമ്പോഴും അവരുടെ മസ് പതറുകയില്ല. കാരണം ഫാസിസ്റുകള്‍ എന്നും, എവിടെയും ഫാസിസ്റുകളാണ്. വംശഹത്യയുടെ ചോരയില്‍ വിടര്‍ന്ന അവരുടെ താമരയിതളുകള്‍ക്കുള്ളില്‍ വിങ്ങുന്നത് ഒരഭയാര്‍ത്ഥി ജതയുടെ തേങ്ങലാണ്.

വംശഹത്യ ടന്ന് രണ്ടുമാസം കഴിഞ്ഞ് ഏപ്രില്‍ 19 ് ബോംബെയില്‍ ിന്ന് ഗുജറാത്ത് സന്ദര്‍ശിച്ച ഒരു മുസ്ലിം സാമൂഹ്യ പ്രവര്‍ത്തക യാത്രയില്‍ സഹായിച്ചത് മീഷ് എന്ന ഹിന്ദു യുവാവാണ്. കലാപം ടന്ന സ്ഥലങ്ങളിലെല്ലാം അവരൊന്നിച്ച് സന്ദര്‍ശിച്ചു. പിരിയാന്‍ രേത്ത് മീഷ് പറഞ്ഞു: ‘ിങ്ങളെ വീട്ടില്‍ വിളിക്കാന്‍ കഴിയാത്തതില്‍ എിക്ക് സങ്കടമുണ്ട്. ചെറിയൊരു മുസ്ലിം കുട്ടി അബദ്ധത്തില്‍ ഞങ്ങളുടെ കോളിയില്‍ എത്തിപ്പെട്ടാല്‍ അത്ി ജീവാടെ തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് എന്നോട് ക്ഷമിക്കണം.’ എന്നാല്‍ മസ് മരവിച്ചുപോയ ഒരു ഫാസിസ്റി ഒരിക്കലും കുറ്റബോധം വേട്ടയാടുകയില്ല. കാരണം അവര്‍ക്ക് മറ്റുള്ളവര്‍ മുഷ്യരല്ല; മറിച്ച് ഉന്മൂലം ചെയ്യപ്പെടേണ്ട അ്യരാണ്, വെറും പട്ടിക്കുട്ടികളാണ്. പട്യാലയില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വളണ്ടിയറായി സേവമുഷ്ഠിച്ച ഒരു പ്രൊഫസര്‍ തന്റെ വാര്‍ധക്യ കാലത്ത് കഴിഞ്ഞുപോയ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് ിശബ്ദതയുടെ മറുപുറം എന്ന ഉര്‍വശീ ഭൂട്ടാലയുടെ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. പട്യാലയില്‍ ഒരു ഫാസിസ്റ് വളണ്ടിയര്‍ ആയിരുന്നപ്പോള്‍ അയാളൊരു ബലാത്സംഗത്ത്ി സാക്ഷിയായിരുന്നു. പീഡിതയായ സ്ത്രീ പൊട്ടിക്കരയുകയും ഞരങ്ങുകയും ചെയ്യുന്നത് മസ്സില്‍ ഒരു വേദയും കൂടാതെ കേട്ടുില്‍ക്കാന്‍ അന്നയാള്‍ക്ക് കഴിഞ്ഞു. കാരണം അന്നയാള്‍ ഒരു ഉറച്ച ഫാസിസ്റ് വളണ്ടിയറായിരുന്നു. 50 വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നയാള്‍ അന്നത്തെ സംഭവമോര്‍ത്ത് വിതുമ്പുന്നു. ആ സ്ത്രീയെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെടുന്നു. കാരണം ഇന്നയാള്‍ ഫാസിസ്റ് വളണ്ടിയറല്ല.

മോഡി ഇന്നും ഒരു ല്ല ഫാസിസ്റ് വളണ്ടിയറാണ്. സ്വയം സാക്ഷ്യപ്പെടുത്തിയതു പോലെ വെറുമൊരു ഹിന്ദു ദേശീയവാദി മാത്രമാണ്. കലാപകാലത്ത് (വംശഹത്യയെന്ന് തിരുത്തി വായിക്കണം) ചെയ്തതെല്ലാം പൂര്‍ണമായും ശരിയാണ്. ഒരക്ഷരത്തെറ്റും സംഭവിച്ചിട്ടില്ല എന്നാണിപ്പോളദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരിക്കുന്നത്. 2007 ല്‍ ഥാപ്പറുടെ വംശഹത്യ സംബന്ധമായ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചൂളി വെള്ളം കുടിച്ച് ഇറങ്ങിയോടിയപ്പോള്‍ പറയാാവാതെ പോയതാണ്; ഥാപ്പറുടെ മോഡി സാഹിബ് ഇപ്പോള്‍ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത് സത്യം എന്തായാലും സ്വന്തം മസ്സിലുള്ളത് പതിാന്ന് കൊല്ലത്തിു ശേഷമെങ്കിലും തുറന്നു പറഞ്ഞത്ി പട്ടിക്കുട്ടികളും സിംഹക്കുട്ടികളുമെല്ലാം മോഡിയെ അഭിന്ദിക്കുകയാണ് വേണ്ടത്. ഒരു സംസ്ഥാം കുട്ടിച്ചോറാക്കാന്‍ ഒരു മോഡി മതിയാവുമെങ്കില്‍ ഒരു രാജ്യം മുഴുവന്‍ കുട്ടിച്ചോറാക്കാന്‍ എത്ര മോഡിമാര്‍ വേണ്ടിവരും? എന്നൊരു ചോദ്യമാണ് ഇന്ന് മ്മെ തുറിച്ചുാക്കുന്നത്.

കെ ഇ എന്‍

You must be logged in to post a comment Login