ഹിന്ദുവും കോണ്‍ഗ്രസും

openവി ടി ബല്‍റാം എം എല്‍ എ
‘ഹിന്ദു എംഎല്‍എ’ എന്ന വിശേഷണത്തില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ പറഞ്ഞതായി വാര്‍ത്തകള്‍ വന്നതിു ശേഷം സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഹിന്ദുത്വവാദികളുടെ അതിരൂക്ഷമായ അസഭ്യവര്‍ഷങ്ങള്‍ സൈബര്‍ ലോകത്ത് ടക്കുകയാണ്. ആര്‍ഷഭാരത സംസ്കാരത്തിന്റെ കാവലാളുകളായി ടിക്കുന്നവരുടെ യഥാര്‍ത്ഥ സംസ്കാരം എന്തെന്ന് ഒറ്റാട്ടത്തില്‍ തന്നെ വെളിപ്പെടുത്തുന്ന തരത്തിലുള്ള ഭാഷാ പ്രയോഗങ്ങളാണ് അവയില്‍ ബഹുഭൂരിപക്ഷവും. പേരിാടൊപ്പം സവര്‍ണ്ണ ജാതിപ്പോരുകള്‍ കൂടി ചേര്‍ക്കുന്നവരാണ് ഇത്തരം കമന്റുകളടിക്കുന്നവരില്‍ വലിയൊരു ശതമാമെന്നതും ശ്രദ്ധേയമാണ്. സൈബര്‍ ലോകത്ത് വിഹരിക്കുന്നവരില്‍ ഭൂരിഭാഗവും മദ്ധ്യവര്‍ഗത്തില്‍ ിന്നുള്ളവരാണ് എന്നതുകൊണ്ട് മ്മുടെ ാട്ടിലെ അരാഷ്ട്രീയവത്കരിക്കപ്പെട്ട മധ്യമവര്‍ഗം അതിവേഗം ഹൈന്ദവതയുടെ പേരിലുള്ള സവര്‍ണ്ണതയെ വാരിപ്പുണരുകയാണെന്നുകൂടി ഇത്തരം പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.

    ഞാന്‍ വിമര്‍ശിച്ചത് ‘ഹിന്ദു എംഎല്‍എ’ എന്ന രാഷ്ട്രീയ ശരികേടിയൊണ്. മുസ്ലിം മന്ത്രി, ക്രിസ്ത്യന്‍ മുഖ്യമന്ത്രി, ഈഴവ പ്രതിപക്ഷ തോവ്, സിഖ് പ്രധാമന്ത്രി എന്നിങ്ങ മതാന്ധത ബാധിച്ചവര്‍ സൃഷ്ടിക്കുന്ന വര്‍ഗീയ പദാവലികളോടും എന്റെ അഭിപ്രായം ഇതു തന്നെ. ഒരു മതേതര രാഷ്ട്രത്തിലെ ജങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രതിിധാം ചെയ്യുന്നത് അവരുടെ വ്യക്തിപരമായ മതവിശ്വാസങ്ങളെയല്ല എന്ന രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ ഹ്െറുവിന്റെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ മുക്ക് സ്വീകാര്യമായിട്ടുള്ളത്. അതുകൊണ്ട് എന്റെ വ്യക്തിപരമായ മതവിശ്വാസവും (വിശ്വാസമില്ലായ്മയും) എം എല്‍എ എന്ന ിലയിലെ കര്‍ത്തവ്യ ിര്‍വ്വഹണവും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യസ്ത ജാതിയിലും മതത്തിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ടവരും ഒന്നിലും ഉള്‍പ്പെടാത്തവരുമൊക്കെ വോട്ട് ചെയ്ത് വിജയിപ്പിച്ച ഒരു വ്യക്തി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആളായി മാറുന്നതാണ് യഥാര്‍ത്ഥത്തില്‍ വിശ്വാസ വഞ്ച. രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലില്‍, അതിന്റെ ചിഹ്നത്തില്‍ വോട്ട് തേടി വിജയിക്കുന്നതുകൊണ്ട് ജപ്രതിിധിയെ വേണമെങ്കില്‍ ആ പാര്‍ട്ടിക്കാരായി കാണാം. ആ അര്‍ത്ഥത്തില്‍ എന്നെ ‘കോണ്‍ഗ്രസ് എംഎല്‍എ’ എന്ന് വിളിക്കുന്നതില്‍ സന്തോഷിക്കുന്നു. എന്നാല്‍ അതിന്റെ പേരില്‍പോലും മറ്റുള്ള പാര്‍ട്ടിക്കാരോടും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവരോടും അവഗണ കാണിക്കുകയോ അവര്‍ക്കര്‍ഹതപ്പെട്ടത് ിഷേധിക്കുകയോ ചെയ്യുന്നതും ഉചിതമല്ല. ജാതിയും മതവുമൊന്നും ജപ്രതിിധിയുടെ കര്‍ത്തവ്യ ിര്‍വഹണത്തില്‍ അത്രപോലും പരിഗണാവിഷയമാവാന്‍ പാടില്ല. രണ്ടു വര്‍ഷത്തെ എന്റെ പ്രവര്‍ത്തം വിലയിരുത്തുന്ന തൃത്താലയിലെ ജങ്ങള്‍ക്ക് ഇക്കാര്യം ന്നായറിയാം.

      ദേവസ്വം ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല എന്ന ഒരു ിലപാടും ഞാടുെത്തിരുന്നില്ല. എന്നാല്‍ ആ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സാംഗത്യത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് പാര്‍ട്ടി തൃേത്വത്തോട് പങ്കുവെക്കുകയും കഴിയുമെങ്കില്‍ വോട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു ചെയ്തത്. എന്നാല്‍ ിയമസഭ ചേരുന്ന ആദ്യദിവസം തന്നെ തിരഞ്ഞെടുപ്പ് വന്നതിാല്‍ വിശദമായ കൂടിയാലോചകള്‍ക്ക് സമയം കിട്ടാതിരുന്നതിാല്‍ തല്‍ക്കാലം മുന്‍ ിശ്ചയപ്രകാരം പാര്‍ട്ടി വിപ്പ് അുസരിച്ച് വോട്ട് ചെയ്യണമെന്ന് തൃേത്വം ആവശ്യപ്പെട്ടതുസരിച്ചും അതുസരിക്കാന്‍ ിയമപരമായി ബാധ്യതപ്പെട്ടയാള്‍ എന്ന ിലയ്ക്കും ഞാന്‍ വോട്ട് ചെയ്തു എന്നതാണ് വസ്തുത. അഭിപ്രായങ്ങള്‍ പറയാുള്ള അവസരങ്ങളില്‍ അവ സധൈര്യം പറയുക, അതിന്റെയടിസ്ഥാത്തിലുള്ള ആശയ സംവാദങ്ങളെ മുന്നോട്ടു കൊണ്ടുപോകുക; എന്നാല്‍ പൊതുതീരുമാങ്ങള്‍ അംഗീകരിക്കുക എന്ന പാര്‍ലമെന്ററി ജാധിപത്യത്തിന്റെ സ്വാഭാവിക പ്രവര്‍ത്ത രീതി മസ്സിലാക്കാത്ത ചിലരാണ് അതിതിെരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

    കഴിഞ്ഞ ിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടുന്നതിാ ജയിക്കുന്നതിാ ഒരിക്കല്‍ പോലും ജിച്ച വിഭാഗത്തിന്റെ പ്രത്യേകമായ ഒരു അഡ്രസും ഉപയോഗിക്കാത്തതിാലും ആ സമുദായത്തിന്റെ പേരിലുള്ള സംഘടയുടെ ആസ്ഥാത്ത് ഒരിക്കല്‍ പോലും പോകാത്തതിാലും അതിന്റെ തോവിാട് ഫോണില്‍ ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ലാത്തതിാലും എിക്ക് സമുദായ സംഘടയുടെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അമിതമായ ഇടപെടലുകളെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒരിക്കലും ഒരു മഃസാക്ഷിക്കുത്തും അുഭവിക്കേണ്ടി വന്നിട്ടില്ല. തിരഞ്ഞെടുപ്പ് രംഗത്ത് ഏതൊരു വോട്ടറോടും ജാതിയോ മതമോ രാഷ്ട്രീയമോ ാക്കാതെ വോട്ട് അഭ്യര്‍ത്ഥിക്കാറുണ്ട്. എന്റെ എതിര്‍ സ്ഥാാര്‍ത്ഥിയുടെ വീട്ടില്‍ പോലും ഞാന്‍ പോയി വോട്ട് ചോദിച്ചിട്ടുണ്ട്. ഏതെങ്കിലും വോട്ടര്‍ ഞാന്‍ ഒരു പ്രത്യേക സമുദായത്തിലെ അംഗമാണെന്ന് ധരിച്ചോ തെറ്റിദ്ധരിച്ചോ അതിന്റെ പേരില്‍ മാത്രം, എന്നെയോ എന്റെ രാഷ്ട്രീയത്തെയോ വിലയിരുത്താതെ, എിക്കുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് ആ വോട്ടറുടെ രാഷ്ട്രീയ പ്രബുദ്ധതയില്ലായ്മ എന്നു മാത്രമേ പറയാന്‍ കഴിയൂ. അങ്ങയുെള്ള ആളുകളല്ല എന്റെ ാട്ടിലേത് എന്ന് എിക്ക് ന്നായറിയാം.

    എന്നാല്‍ വിയോജിപ്പുകളോട് ആശയപരമായി സംവദിക്കാന്‍ കഴിവില്ലാതെ വരുമ്പോള്‍ എതിരാളികളുടെ മതാപിതാക്കളുടെയൊക്കെ പേരുപറഞ്ഞ് അധിക്ഷേപവര്‍ഷം ടത്തുന്നവരുടെ ഹീതയും സംസ്കാരരാഹിത്യവുമോര്‍ത്ത് സഹതപിക്കാ കഴിയൂ. തങ്ങളുടെ വിശ്വാസങ്ങള്‍ ഒരു പ്രായത്തിു ശേഷം എന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ എന്റെ മാതാപിതാക്കള്‍ ശ്രമിച്ചില്ല എന്നതില്‍ ഒരു മകന്നെ ിലയില്‍ ഞാഭിമാം കൊള്ളുന്നു. എന്റെ കാഴ്ചപ്പാടുകള്‍ എന്റെ മക്കളിലേക്കും അടിച്ചേല്‍പ്പിക്കാതിരിക്കുക എന്ന ിലയിലാണിത്ി പ്രതിഫലം ല്‍കേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

   ഈ ാടിന്റെ സംസ്കാരമാണ് ‘ഹിന്ദു സംസ്കാരം’ എന്നതുകൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ ഞാങ്ങേയറ്റം അഭിമാിക്കുന്നു. എന്നാല്‍ അത് ഇന്ന്, സംഘപരിവാര്‍ ഉയര്‍ത്തുന്ന ‘ഹിന്ദുത്വ’ത്തില്‍ ിന്ന് എത്രയോ വ്യത്യസ്തമാണ്. മ്മുടെ യഥാര്‍ത്ഥ സംസ്കാരത്തിന്റെ ഏറ്റവും വലിയ •യായി കാണേണ്ടത് എല്ലാതരം അഭിപ്രായങ്ങളോടുമുള്ള സഹിഷ്ണുതയും അവയെ ഉള്‍ക്കൊള്ളുന്നതിുള്ള കഴിവുമാണ്. ചാര്‍വാകരുടെ ദൈവ ിഷേധവും യുക്തിവാദവുമടക്കമുള്ള ഒരുപാട് വ്യത്യസ്ത ആശയങ്ങളുടെ സൌഹാര്‍ദ്ദപരമായ സമ്വയത്തെ മ്മുടെ പഴമയില്‍ ിന്ന് കണ്ടെടുക്കാാകും. ബ്രാഹ്മണ ഹൈന്ദവതയെയും യാഗങ്ങളടക്കമുള്ള യജ്ഞസംസ്കാരത്തിലൂന്നിയ അതിന്റെ അധീശയുക്തിയെയും ിഷേധിച്ചുകൊണ്ട് വളര്‍ന്നുവന്ന ബൌദ്ധ ജൈ പാരമ്പര്യവും മ്മുടെ സംസ്കാരത്തിന്റെ ഭാഗം തന്നെയാണ്. മ്മുടെ സാംസ്കാരിക പാരമ്പര്യത്തില്‍ ിന്ന് ാം ആവേശത്തോടെ സ്വീകരിക്കേണ്ടതും ബഹുത്വത്തെ അംഗീകരിക്കാുള്ള ഈയൊരു മാഭാവമാണ്. ബഹുമത സമൂഹത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടത് എണ്ണത്തില്‍ കൂടുതലുള്ളവര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

   എന്നാല്‍ മറ്റേതൊരു സംസ്കാരത്തെയും പോലെ മ്മുടേതിും ല്ലതും ചീത്തയുമായ വശങ്ങളുണ്ട്. മ്മുടേതെല്ലാം ശരി, പഴയതെല്ലാം മഹത്തരം എന്നൊക്കെയുള്ള മാഭാവങ്ങള്‍ കപടവും, അടിസ്ഥാ രഹിതവുമായ ചരിത്രിഷേധങ്ങളാണ്. പഴമയെ കാല്‍പ്പികവത്കരിച്ച് അതിന്റെ മറവില്‍ ചരിത്രത്തിലെ ക്രൂരമായ ീതിിഷേധങ്ങളെ മൂടിവെക്കാുള്ള വ്യഗ്രത മതപുരുത്ഥാത്തിന്റെ സ്വഭാവമാണ്. ാം കൈവരിച്ച വോത്ഥാ മൂല്യങ്ങളുടെ ര്‍േ എതിര്‍ദിശയിലാണ് ഈ പുരുത്ഥാത്തിന്റെ ഗതി. പഴമയുടെയും സംസ്കാരത്തിന്റെയും പേരില്‍ അടിച്ചേല്‍പിക്കപ്പെടുന്ന സവര്‍ണ്ണത തിരിച്ചറിയാന്‍ അവയുടെ ഇരകളായിരുന്ന അവര്‍ണ്ണ, പിന്നാക്ക സമുദായങ്ങളില്‍പെട്ടവര്‍ക്കു പോലും കഴിയുന്നില്ല എന്നയിടത്താണ് മതവാദികള്‍ വിജയിക്കുന്നത്. അങ്ങയൊണ് ‘വിശാല ഹിന്ദു ഐക്യം’ പോലുള്ള മുദ്രാവാക്യങ്ങള്‍ സംഘപരിവാറിന്റെയും ജാതിസംഘടകളുടെയും കാര്‍മികത്വത്തില്‍ കളമൊരുങ്ങുന്നത്. ഹിന്ദു സംസ്കാരത്തിന്റെ പേരില്‍ അക്രമോത്സുക രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ‘ഹിന്ദുത്വം’ പ്രചരിപ്പിക്കുന്ന മോഡിയിസ്റുകളും ഇസ്ലാമിന്റെ പേരില്‍ മതരാഷ്ട്രവാദം പ്രചരിപ്പിക്കുന്ന ഇസ്ലാമിസ്റുകളും ഉയര്‍ത്തുന്ന ഇടുങ്ങിയതും കാലാഹരണപ്പെട്ടതും അപകടകരവുമായ കാഴ്ച്ചപ്പാടുകളെ തുറന്നെതിര്‍ക്കുക എന്നത് ജാധിപത്യ, മതേതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്ന ഏതൊരാളുടെയും ചുമതലയാണ്.

  ഇത്തരം കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നാണ് ചിലരുടെ ഭീഷണി. ഞാന്‍ ‘ഹിന്ദു’ക്കള്‍ക്കെതിരെ സ്ഥിരമായി വിമര്‍ശമുന്നയിക്കുന്നെന്നും അത് മുസ്ലിം വോട്ട്ബാങ്ക് ലക്ഷ്യം വച്ചിട്ടാണെന്നുമാണ് അവരുടെ വാദം. അങ്ങയൈങ്കില്‍ ഈ ബുദ്ധി ബാക്കിയെല്ലാവരും സ്വീകരിക്കാത്തതെന്തേ എന്ന മറുചോദ്യമൊന്നും അവര്‍ക്ക് പ്രസക്തമല്ല. ജങ്ങളെ മുഷ്യരായല്ല, മറിച്ച് ജാതിയുടെയും മതത്തിന്റെയുമൊക്കെ അടിസ്ഥാത്തിലേ അവര്‍ക്ക് കാണാന്‍ കഴിയൂ എന്നതാണ് യഥാര്‍ത്ഥ പ്രശ്ം.

   അതുകൊണ്ടു തന്നെ മതവാദികളോട് വിീതമായി പറയട്ടെ, എിക്ക് ഹിന്ദുക്കളുടെ വോട്ട് മതി, ഹിന്ദുത്വവാദികളുടെ വോട്ട് വേണ്ട. മുസ്ലിംകളുടെ വോട്ട് മതി, ഇസ്ലാമിസ്റുകളുടെ വോട്ട് വേണ്ട. ക്രിസ്ത്യാികളുടെ വോട്ട് മതി, അവരിലെ വര്‍ഗീയ വാദികളുടെ വോട്ട് വേണ്ട. മ്പൂതിരിയും ായരും ഈഴവും മറ്റ് പിന്നാക്കക്കാരും മുസ്ലിംകളും ക്രിസ്ത്യാികളും മതരഹിതരുമൊക്കെ വോട്ട് ചെയ്താണ് എന്നെപ്പോലെ ഒരു പുതുമുഖം തിരഞ്ഞെടുപ്പില്‍ ജയിച്ചത്. തൃത്താലയുടെ ല്ല ഭാവിയാണ് അവരെയെല്ലാം അങ്ങയാൈരു തീരുമാത്ത്ി പ്രേരിപ്പിച്ചത്. അഞ്ചു വര്‍ഷത്തിാടുവില്‍ ആ പ്രതീക്ഷ ഒരു ജപ്രതിിധി എന്ന ിലയില്‍ സഫലീകരിക്കാന്‍ എിക്ക് കഴിഞ്ഞാല്‍ അവര്‍ വീണ്ടും എിക്ക് വോട്ടു ചെയ്തുകൊള്ളും. കേരളത്തിലൊട്ടാകെ സാമൂഹ്യമാറ്റത്തിന്റെ സിംഹഗര്‍ജ്ജം മുഴക്കിയ വി ടി ഭട്ടതിരിപ്പാടിന്റെ ‘കിാവും കണ്ണീരും’ ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന തൃത്താലയുടെ മണ്ണ്ി ആ രാഷ്ട്രീയ പ്രബുദ്ധത കൈമോശം വരില്ല.
(അപൂര്‍ണം)

You must be logged in to post a comment Login