ക്രൂരമായ നിസംഗത
ഉപ്പയോടുള്ള കടപ്പാട് നിറവേറ്റാന്‍ ജീവിതകാലത്ത് കഴിയാതിരുന്നതിലുള്ള കൂട്ട വിചാരവും, മരിച്ച ആളിന് വേണ്ടി ശേഷക്കാര്‍ക് യാതൊന്നും ചെയ്യാനാവില്ല എന്ന ചിന്തയും ബങ്ഗ്ലൂരില്‍ നിന്നും തിരിച്ചെത്തിയ എന്നെ ആക്രമിച്ചു കൊണ്ടിരുന്നു. [തുടര്‍ന്നു വായിക്കുക]