1422

സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?

സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്'(അല്‍ബഖറ/ 30). ഈ സൂക്താടിസ്ഥാനത്തില്‍ ചില സംശയങ്ങളുണ്ട്; സൃഷ്ടിയായ മനുഷ്യന്‍ എങ്ങനെയാണ് സ്രഷ്ടാവിന്റെ പ്രതിനിധിയാവുന്നത്? സ്രഷ്ടാവിന് ഒരു പ്രതിനിധിയെ പറഞ്ഞയക്കേണ്ട എന്താവശ്യമാണുള്ളത്? തുല്യസ്ഥാനീയനെ അല്ലേ പ്രതിനിധിയായി നിയോഗിക്കേണ്ടത്? നിലവിലില്ലാതിരിക്കുമ്പോള്‍ അല്ലേ പ്രതിനിധിയെ വെക്കേണ്ടത്? സ്ഥലത്ത് ഇല്ലാത്തതു കൊണ്ടാണോ അല്ലാഹു പ്രതിനിധിയെ നിയോഗിക്കുന്നത്? ഈ വിമര്‍ശനങ്ങള്‍ വസ്തുതാപരമാണോ എന്നു പരിശോധിക്കാം. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ‘ഖലീഫ’ എന്ന പദത്തിന് നല്‍കിയ വ്യത്യസ്തമായ […]

ചുവടുപിഴക്കാതെ കരുതി നടക്കാം

ചുവടുപിഴക്കാതെ കരുതി നടക്കാം

ഇമാം ഗസ്സാലിയുടെ(റ) അധ്യാത്മിക രചനയായ മിന്‍ഹാജുല്‍ ആബിദീന്റെ വിശദവായനകളില്‍ പ്രധാനമാണ് സിറാജു ത്വാലിബീന്‍ എന്ന വിശ്രുത രചന. തഖ്്വയുടെ(ഭയഭക്തി) പ്രത്യേകതകള്‍ പ്രതിപാദിക്കുന്ന അധ്യായത്തില്‍ സുപ്രധാനമായ ചില ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. 1. തഖ്്വയുള്ളവന്‍ വാഴ്ത്തപ്പെട്ടവനാണ്. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. അവ ദൃഢമായ കാര്യങ്ങളില്‍ പെട്ടതാണ്(ഖുര്‍ആന്‍ 3/186). ശക്തമായ സാമ്പത്തിക പ്രതിസന്ധി നിറഞ്ഞ പശ്ചാതലത്തിലാണ് ഈ അധ്യാപനം. ക്ലേശങ്ങളെ ക്ഷമ കൊണ്ട് നേരിടുകയും ക്രമക്കേടുകളെ കരുതിയിരിക്കുകയും വേണം. ഈ രണ്ടു വഴികളും മഹത്തായ തീരുമാനങ്ങളുമാണെന്നുള്ള സുവിശേഷമാണത്. 2. ശത്രുക്കളില്‍ […]